കേരളസാഹിത്യത്തിന്റെ
അനുപമകൃപാനിധി അഖിലബാന്ധവൻ ശാക്യ
ജിനദേവൻ ധർമ്മരശ്മി ചൊരിയും നാളിൽ
ആഴിമകളുമൊരുമിച്ചൊരു കട്ടിന്മേലന്നേരം
ഏഴാം മാളികമുകളിലിരുന്നരുളും
നതോന്നത (വഞ്ചിപ്പാട്ടുവൃത്തമെന്നു പ്രസിദ്ധം)
ഗണം ദ്വ്യക്ഷരമെട്ടെണ്ണം
ഒന്നാം പാദത്തില്‍ മറ്റതില്‍
ഗണമാറര നില്‍ക്കേണം
രണ്ടുമെട്ടാമതക്ഷരേ
ഗുരു തന്നെയെഴുത്തല്ല–
യിശ്ശീലിന്‍ പേര്‍ നതോന്നത
(ഉദാഹരണം – രാമപുരത്തു വാരിയരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ