തിരുവോണം
. - - -. -. u -. -
പൊന്നോണം/ വന്നണ,/ഞ്ഞൂ
u. u. u. u.u. u -.
പരി/മളമി/ളകും
-. u -. -
പൂ/വണിച്ചാർ/
. u -. -
ത്തുലഞ്ഞൂ
- - -. -. u -. -
ഓണക്കാലം/വരന
u. u. u. u.u. u -.
തളിരുകളുണരേ,
. -. u -. -. u -. -
നാണമോടാടിടുന്നൂ
കാറ്റിലൂഞ്ഞാലിലാടും
തരുണികളിവരോ!
കാണെക്കാ/ണേ വിടർന്നൂ
അരുമമലരുകൾ
ശാഖതൻ തുമ്പിലെല്ലാം
- - -. -. u -. -
പൂക്കൾതൻ ഹൃദ്യഗന്ധം
u. u. u. u.u. u -.
-. u -. -. u -. -
കള്ളനെപ്പോൽ,
പൂമണം ചുറ്റുപാടും
വെമ്പലോടെത്തി
തന്നോർമക്കൺവെളിച്ചം
കഥകളിലുണരാൻ തമ്പുരാൻ എത്തി നാട്ടിൽ
ചേർന്നോമൽ സൗഹൃദത്തിൽ മധുരിമ നുകരും നന്മ തൻ നേർമ്മ കാണി-
ക്കുന്നോരീ നാളിലാശംസകളുടെ നറുപൂച്ചെണ്ട് ഞാനെകിടട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ